എഡിറ്റോറിയല്‍: “അവന് ഇവിടെ ഇല്ല… ” | ബിനു വടക്കുംചേരി
ഇരുണ്ട ആകാശത്തിലെ അന്ധകാരം സമ്മാനിച്ച മങ്ങിയ വെളിച്ചത്തിൽ പച്ചമരക്രൂശിൽ തൂങ്ങുന്ന പറിച്ചുകീറപ്പെട്ട മനുഷ്യൻറെ തലയോട്ട കാഴ്ചയിൽ നിന്നും വിടവാങ്ങിയവർക്ക് പറയുവാനുണ്ടായിരുന്നത് ഒന്നുമാത്രം, ഈ മനുഷ്യൻ വാസ്തവമായി നീതിമാൻ ആയിരുന്നു. ഒരു നാളിൽ കല്ലറയിൽ വെച്ച യേശുവിന്റെ ശരീരം കണ്ടു മടങ്ങിയെത്തിയവർ ചെയ്തതു ഒന്നുമാത്രം, ഗുരുവിനു വേണ്ടി സുഗന്ധവർഗ്ഗവും പരിമള തെലവും ഒരുക്കുക. എന്നാൽ ലോക പാപത്തെ ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടിനെ ഒരു ക്രൂശികരണം കൊണ്ട് കല്ലറയിൽ ഒതുക്കുവാൻ ശ്രമിച്ചവർ നോക്കി നിൽക്കെ ക്രിസ്തുവിൻറെ ഉത്ഥാനം ലോക ചരിത്രത്തെ രണ്ടായി കീറി മുറിച്ചു. അതുകൊണ്ടുതന്നെ ജീവനുള്ള ദൈവത്തെ മരിച്ചവരുടെ ഇടയിൽ അന്വേഷിച്ചാൽ കിട്ടുന്ന ഒരു ഉത്തരം ഉണ്ട് ‘അവൻ ഇവിടെ ഇല്ല’. അതെ… ഒരു ക്രൂശീകരണം ഉണ്ടെങ്കിൽ ഒരു ഉയിർപ്പും ഉണ്ട്. കാവൽ ശക്തിപ്പെടുത്തിയും മറ്റു കല്ലറകളേക്കാൾ വലിപ്പത്തിലും ഭാരത്തിലുമുള്ള കല്ല് കൊണ്ട് കല്ലറ അടച്ച് റോമൻ മുദ്രയും പതിച്ചവർക്കു മുൻപിൽ ചരിത്രത്തിലാദ്യമായി റോമൻ ഇപിരിയൽ മുദ്രകളെ തകർത്തു മൂന്നാം നാൾ ക്രിസ്തു…
You May Also Like
കൂടുബോൾ ഇമ്പം
എഡിറ്റോറിയല്‍: മോദിയുടെ രണ്ടാമൂഴം
എഡിറ്റോറിയല്‍: മഹാമാരികള്‍ക്ക് അടിയറവ് പറയാത്ത ആ സ്വാതന്ത്ര്യം
എഡിറ്റോറിയല്‍: മുല്ലപ്പെരിയാർ വീണ്ടും ചര്‍ച്ചയാകുമ്പോള്‍… | ബിനു വടക്കുംചേരി
2011 വര്‍ഷാവസാനം മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ ഭീഷണികള്‍ ചൂണ്ടിക്കാട്ടി വലിയ പ്രതിഷേധങ്ങളും അത് ഏറ്റെടുത്ത് സാമുഹ്യമാധ്യമങ്ങളില്‍ ഒട്ടനവധി ചർച്ചകള്‍ നടന്നെങ്കിലും കേരള ജനതയുടെ ആശങ്കകള്‍ക്ക് ഒരു പരിഹാരമായില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം മുല്ലപ്പെരിയാർ വീണ്ടും ചര്‍ച്ചയാകുകയാണ്. 1890 കളിൽ സാധാരണക്കാരനു കുടിവെള്ളം എത്തിക്കാൻ മദ്ധ്യതിരുവിതാംകൂർ രാജാവ് കാട്ടിയ മഹാമനസ്സിന്റെ തിരിച്ചടിയാണ് കേരളത്തെ ഇന്ന് ആശങ്കയുടെ മുൾമുനയിൽ നിർത്തുന്ന…
കാലികം: ഹൗസ്; ക്ലബ് ആവാതിരിക്കട്ടെ ! | ബിനു വടക്കുംചേരി
ഒരു ‘കിടിലന്‍’ സ്മാര്‍ട്ട് ഫോണ്‍ അഥവാ ഒരു ലാപ്ടോപ്പിനോടൊപ്പം അതിവേഗ ഇന്റര്‍നെറ്റ് എന്ന കുട്ടികളുടെ ചിരകാലാഭിലാഷം നിറവേറ്റി കോവിഡ് അവതരിച്ചപ്പോള്‍ മനുഷ്യശരീരത്തില്‍ വൈറസ് പരത്തുന്നതിനോടൊപ്പം ‘ഇളംമനസ്സില്‍’ ഓണ്‍ലൈന്‍ ലോകത്തിലെ മായക്കാഴ്ചകളുടെ നാനാവര്‍ണ്ണ വൈറസ് വിത്തുകള്‍ കൂടി വിതയ്ക്കുവാന് കളമൊരുക്കുകയും ചെയ്തു. ഒരു കാലത്ത് മാതാപിതാക്കളുടെ ഒഴിവ് സമയങ്ങളില്‍ കുറച്ചുനേരം മാത്രം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുവാന്‍ ലഭിച്ചിരുന്നവര്‍ക്ക്…
എഡിറ്റോറിയല്‍: അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ വീണ്ടുമൊരു പുതുവത്സരം
പാരമ്പര്യ ചടങ്ങുകളെ തിരുത്തിയും, മുന്‍ധാരണകളെ പൊളിച്ചടുക്കിയും, സമീപ ഭാവിയില്‍ നാം കണ്ടതായ സ്വപ്നങ്ങളെ തകര്‍ത്തെറിഞ്ഞും, അധികമായി കേട്ടുപരിചയമില്ലാത്ത ‘ലോക്ക്ഡൌണ്‍’ മനസിലാക്കുവാനും, മുഖാവരണം അഥവാ മാസ്ക്ക് (നിറം ഏതുമാകട്ടെ) നിത്യ ജീവിതത്തിന്റെ ഭാഗമാക്കികൊണ്ട് കൊവിഡ് സംഹാര താണ്ഡവമാടിയ 2020 ലെ ദിനങ്ങള്‍ തിരക്കേറിയ ജീവിതത്തിനു വിശ്രമം നല്‍കിയും, കുടുംബത്തോടൊപ്പം നല്ല നിമിഷങ്ങള്‍ പങ്കിടാനും, പ്രാര്‍ത്ഥിക്കുവാന്‍ അവസരം ഒരുക്കിയും,അടുക്കള…
പുതുവത്സരചിന്ത
ആഹ്ലാദത്തിന്റെയും ആഗ്രഹങ്ങളുടെയും ചിറകരിഞ്ഞ 2020നെ അല്പം തിടുക്കത്തോടെ.. അല്ല ഏറെ സന്തോഷത്തോടെ നമ്മൾ യാത്രയാക്കി…എങ്കിലും കഷ്ടകാലത്ത് ഏറ്റവും തുണയായ ഗുരുവിന്റെ സാന്നിധ്യം അനുഭവിക്കുവാനും, പ്രതികൂലങ്ങളെ അതിജീവിച്ച് അത്യുന്നതന്റെ മറവിൽ വസിക്കുവാനും പഠിപ്പിച്ച 2020 ന്റെ നാളുകൾക്ക് നന്ദിയോടെ വിട…അനവധി കഷ്ടങ്ങൾ കാണുമാറാക്കിയവൻ നമ്മെ ജീവിപ്പിക്കും എന്ന പ്രതീക്ഷയോടെ…ദർശനത്തിന്റെ സമാപ്തി ശുഭഭാവിയിൽ വന്നുചേരും എന്ന പ്രത്യാശയോടെ…പുതുവത്സരകാതങ്ങൾ പിന്നിടാം…സ്വാഗതം…